ബ്ലോഗ് ആര്‍ക്കൈവ്

2012, ഡിസംബർ 23, ഞായറാഴ്‌ച

കുരുട സാക്ഷി




ഹേ! സർവ്വശക്താ,
ഉള്ളിൽ പുളയുന്ന വിഷബീജങ്ങൾ-
ക്കൊന്നിനും മർത്ത്യരൂപം കൊടുക്കാതിരുന്നാലും

ജനനേന്ദ്രിയം തുളഞ്ഞുകയറിയ
കാമാർത്തിയുടെ ഇരുമ്പുദണ്ഡിൻ കൃശാഗ്രം
ദഹനനാളവും കവച്ചെത്തി നില്ക്കുന്നു
രുധിരമിറ്റുന്ന ഹൃദയ കവാടത്തിൽ

താഡനമേറ്റ മസ്തിഷ്ക്കം, പ്രജ്ഞ
മാഞ്ഞിരുളിൽ ശവക്കുഴി തോണ്ടുന്നു
വായ്പിൻ സ്നിഗ്ദ്ധത ചുരത്തേണ്ടും
സ്തനങ്ങൾ അധമദംഷ്ട്രങ്ങൾക്കടിപ്പെട്ടു
സഹികെട്ടശക്തരായ് ഞെരിയുന്നു
മുലക്കണ്ണുകൾ രക്തം വിതുമ്പുന്നു
നിലയില്ലാക്കയം നീന്തിക്കയറേണ്ട
കൈകാലുകൾ ബന്ധനത്തിലാണിപ്പൊഴും

ഹോ! ഒരുത്തൻ തൃഷ്ണ തീർന്നെഴുന്നേറ്റു, പക്ഷെ;
വേഴ്ചയ്ക്കൂഴം കാത്തിനിയെത്ര പേർ? അറിയില്ല....!!

ഇതു കാമമോ ദുഷ്ക്കാമമോ?

ഇഴുകിപ്പിടിയ്ക്കുന്ന ജീവാമ്ളദുർഗന്ധം പേറി
നഗ്നമാം ദേഹം നീരറ്റു പതിയ്ക്കുമ്പോൾ
ഒടുങ്ങാത്ത സംവാദത്തിലുണർന്നിരിയ്ക്കുന്നു മഹാനഗരം
കുരുടസാക്ഷിയായ് കാതറ്റ നീതിബോധവും.






2012, ഡിസംബർ 19, ബുധനാഴ്‌ച

അശുദ്ധാത്മാക്കൾ


=LkWEk A<WG_T8aATd[J \<TdU
[[:E\AT8U} <C*fUO \=T

1<*CUO 1<U8*^ ATpU <UhP
,M@=T`8h[J EUD[n3WfW
EUfW EUJ*JUO */bE3^ <UL-
/bk<TJhJUO <iW \8/bX

\AT/< ,V8hP =T3U <V[J
AMf_1qhP *EM[k3WfW
!<_N EUBMdW^ <UAUGh[J
EUD\=FU ECW8UnW [*TtW EkW

AjU[NL <VCW *W3U/bW EpU-
/beIHU/bW 8UAUMfW <UhP
)CW <Dc @XAU[B <,a<BTdU
<T7UnWETN EBbT8F*a8BTdU

\I *V31qh\J
<UhJW[3 ETBUO
%CWdUB \DTI[ATKUnW^ 2TN

\I =T=1qh\J
F=UnWkW <Uh[J
EVtW^ 1<Un} F`8W 8N =W`8CTBa

\I IV<1qh\J
<UhPdW \AT/<AUDc}
<UhPdW HZT8`x_AUDc&

ചിന്തകൾ


/Ux*P "N `=UB[ge *XeW*TM
%]7UO} %LdfUO
`=@T8HETCUBUO
=*O <VJW^ AWKW<VJ )TefUO
)CUnDW^ AWGUBT[8
*XeW <UDadWkW
AK[=BbT AKdTD[[:<_^ /WAdWk
EBDUN ECP/b *tx^ EU3W[yT
JTFZHUgUnWET[<fWkW

$CWJWk AT<^ \<TdU <UDadW\yTP
`=7B <Ga3fUDTt <UAUGh
[JjU <UDadT[8kW FTHUnWkW

AUkO AUkUBULhWk8W *T7W\yTP
#HkATB :WCx[AkW *DIUnWkW

AK [=Ba8 *WJUCUO AX3UgW8/bW *U3dW\yTP
)CWAU/bW \/M[kTCW 8TCTeW AXJWkW
)CW <Dc <T[J ECW[AkW =T3WkW

2T<WLhW[yTKW^ %7MkUCUnWkW
2T<WLhW[yTKW^ *T\8TMfUCUnWkW

ചോദ്യ നൊമ്പരം




ഭ മോഹങ്ങളുടെ നിലാച്ചൂളയി
അടയിരിപ്പാണൊരു ചോദ്യ നൊമ്പരം

പോകാം നമുക്കൊരു യാത്ര?
ചോദിപ്പൂ സഹധമ്മിണി, മോഹ-
മുദിച്ചൊപ്പം അരുമയാം പുത്രിയ്ക്കും
എവിടേയ്ക്കെന്നായ് ഞാനും
നനുത്തൊരാശ്ലേഷത്തിലതി
മറുപടി ഒതുങ്ങി നില്ക്കുമ്പോ
മ്ലാനമായ് മുഖങ്ങ;
ചിന്തയിലാണ്ടൂ ഞാനും.

എവിടേയ്ക്കുമാകാം യാത്ര
യാത്രയ്ക്കു വേണ്ടിയൊരു യാത്ര
എവിടെയുമെത്താനല്ല, പിന്നെയോ
പോകുവാനായ് മാത്രം
എങ്കിലും അനിവാര്യം ഒരു ദീഘയാത്ര-
യതി മുമ്പൊരു നീണ്ടയാത്രത
ഭാണ്ഡമൊതുക്കി വെയ്ക്കട്ടെ ഞാ

പകന്നാടിയ വേഷങ്ങളൊക്കെയും
വൃഥാവിലായെന്നു ഭയക്കുന്നതിന്നു ഞാ
കാലചക്രമുരുണ്ടു തെറിച്ചതാം
ചെളി പുരണ്ടു നില്ക്കുന്ന മാത്രയി

അമിതബാല്യം തന്ന ലാളനപ്പൂവാടിക
കൗമാരം വിഴുങ്ങിയ പുസ്തകക്കൂമ്പാരങ്ങ
വ്യഥിത യൗവനമുള്ളി കൊടുങ്കാറ്റു തീത്തൂ
ശാന്തമായ് ലോകം കാകെ ചിരിച്ചൂ, മന്ദസ്മിതം
മൂഢസ്വഗ്ഗങ്ങളൊന്നൊന്നായവതരിച്ചൂ മുന്നി
പതിരു കായ്ക്കുന്ന ബന്ധങ്ങളനവധി തേടിക്കൂടി
ശാസ്ത്രങ്ങളനവധി, തത്ത്വങ്ങളനവധി
ബധിരബോധത്തി മുന്നി പകച്ചു ഞാ നിന്നു പോയ്
നിശിത വഷങ്ങളൊന്നൊന്നായ് കൊഴിഞ്ഞു-
വീണിരുണ്ട പാതക, പാഥേയമെവിടെ?
ചോദിച്ചൂ, ആത്മഗതം.

കൊയ്തൊഴിഞ്ഞ അറിവിന്റെ പാടങ്ങ
വറുതിയി വിണ്ടു കീറിപ്പൊട്ടുന്നു
ന്മ ഉറവക വറ്റുന്നു
പൊടിക്കാറ്റിലെ കാഴ്ച മറയുന്നു.

ദ്ധ്വ വലിയ്ക്കുന്ന
ചിന്ത തന്നൊടുവി തിരിച്ചറിവെന്ന പോ
മന്ത്രണം; ഒരു യാത്ര അനിവാര്യം;
പുറപ്പെട്ടിടത്തു തന്നെയല്ലോ നില്ക്കുന്നു
നാമിന്നും? മറുചോദ്യമുയരുന്നു

ഭമോഹങ്ങളുടെ നിലാച്ചൂളയിലപ്പോഴും
അടയിരിപ്പാണു ചോദ്യനൊമ്പരം.